
പുറത്ത് അലറി
വിളിക്കുന്ന കാര്‍മേഘങ്ങള്ക് കീഴെ
തലയിലേറ്റിയ കുഞ്ഞുമായി ഒരമ്മ
കഴുത്തൊപ്പം വെളളത്തില്‍
.കാട്ടിലടക്കപ്പെട്ട മറ്റൊരമ്മയും കുഞ്ഞും
ഈ ഇല തിന്നാല്‍ വിശപ്പ് മാറുമോ അമ്മേ ?
മരിച്ചു പോകുമോയെന്ന് നോക്കട്ടെ
ഞാനാദ്യംതിന്നാം
.
നാട്ടു വഴികളില്‍ ചോര
മണക്കുമ്പോള്‍ ജീവന്
മതമുണ്ടോയെന്നു എനിക്കറിയില്ല
എല്ലാ ആഗസ്റ്റ്
പതിനഞ്ചിനും മധുരം കഴിക്കാറുണ്ട് ഞാന്‍
.ഓണ്‍ ലൈനില്‍
ഒരു നോര്‍വേക്കാരി ചിരിച്ചു കുഴയുന്നുണ്ട്
"hi wanna trn ur wc "
ക്ഷമിക്കുക ... ഞാന്‍ തിരക്കിലാണ്

9 അഭിപ്രായങ്ങൾ:
ശരിക്കും ഒരു ഇന്റെര്‍ നെറ്റ് കവിത.
നന്നായി
വേര്‍ഡ് വെരിഫിക്കേഷന്‍ ഒഴിവക്കൂ
സ്വാഗതം... ബൂലോകത്തേക്ക് .... ആശംസകള്‍... എഴുത്ത് തുടരൂ..
“നാട്ടു വഴികളില്‍ ചോര മണക്കുമ്പോള്‍ ജീവന് മതമുണ്ടോയെന്നു എനിക്കറിയില്ല എല്ലാ ആഗസ്റ്റ് പതിനഞ്ചിനും മധുരം കഴിക്കാറുണ്ട്“
ശക്തമായ വരികള്‍. ആശംസകള്‍.
(ഫോട്ടോ എന്തോ എനിക്ക് സഹിക്കുന്നില്ല, മൂസാ)
നന്ദി ........ ഹാരിസ് ,ഗിരീഷ് ഭായ്, രാമചന്ദ്രന്‍ .
നല്ല വരികള്‍..
"നാട്ടു വഴികളില്‍ ചോര
മണക്കുമ്പോള്‍ ജീവന്
മതമുണ്ടോയെന്നു എനിക്കറിയില്ല"
കാലിക പ്രസക്തതിയുള്ള ഈ വരികളാണ് എനിക്ക് വളരെയധികം ഇഷ്ടപെട്ടത്.
അഭിനന്ദനങ്ങള്‍..
വളരെ നന്നായിരിക്കുന്നു...........
വളരെ നന്നായിരിക്കുന്നു...........
ഞാനും എന്റെ സ്വപ്നങ്ങളും , കൊള്ളി കണക്കന്‍ ..... എന്നെ വായിച്ചു നോക്കിയ എല്ലാവര്‍ക്കും നന്ദി
സ്വാഗതം... b shihab
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ